Friday 10 June 2011

ജലാംശം


പെയ്­ത മ­ഴ­കൊ­ളൊ­ക്കെ­യും 
പു­ഴ­ക­ളായും പൂ­ക്ക­ളായും പു­നര്‍­ജ­നി­ക്കുന്നു.
തീ­രാ­ത്ത ദാ­ഹ­മായി,
തീര്‍­ത്ഥ­മായി,
അ­വ­ളു­ടെ ജ­ലാം­ശ­ത്തില്‍ ഞാ­നും 
പു­നര്‍­ജ­നി­ക്കുന്നു.


പെയ്‌­തൊ­ഴി­ഞ്ഞ എ­ന്റെയീ ദേ­ഹവും
ഞാ­നീ പെ­രു­മ­ഴ­യില്‍ ഉ­പേ­ക്ഷി­ക്കുന്നു.

No comments:

Post a Comment