Monday 13 June 2011

ഒറ്റമരം


നീ നി­ന്റേയും ഞാന്‍ എ­ന്റേ­യും 
അ­ക­ല­ങ്ങ­ളി­ലാണ്.
മ­ഴ­കൊ­ള്ളു­ന്ന ഒ­റ്റമ­രം പോ­ലെ­യാ­ണ് 
എ­നിക്ക് പ്ര­ണയം.
മി­ന്നല്‍­പ്പി­ണര്‍വ­ന്ന് ചാ­മ്പ­ലാ­വാ­നാ­ണ് 
എ­ന്റെ കാ­ത്തി­രിപ്പ്.
പു­ഴ­യി­ലൂ­ടെ ഒ­ഴു­കി 
ക­ട­ലില്‍ അ­ലി­ഞ്ഞു­ചേ­രാന്‍,
പി­ന്നെയും ഒ­റ്റ­മ­ര­മാ­യി 
ജ­നി­ക്കാന്‍.

2 comments:

  1. മിന്നലേറ്റു ചാമ്പലായി പുഴയില്‍ അലിഞ്ഞു കടലിലെത്തി...ഹോ , ഒറ്റമരം ആകുന്നതു തന്നെ ത്രില്ലിംഗ്..

    ReplyDelete
  2. ഈ കവി എന്നോ പ്രണയത്തില്‍ ചാമ്പലായി എന്ന് തോന്നുന്നു

    ReplyDelete